Saturday, October 1, 2022
Joke of this century – Vigilance department of KSFE is more corrupt than their regular employees
https://english.mathrubhumi.com/news/kerala/kerala-1.5247493
Strange so till this time they were paid to sleep!!!
Now suddenly, they decided that they will carry out internal
audit, this game is happening form long time this vigilance department of KSFE
is a team of most corrupt employees and their role is to protect the criminals and
take a share of the loot.
Our police department is useless slaves of their political
masters and completely driven by interest of trade unions in such organizations.
Hundreds of cases with strong evidence are registered but our
police department is really great that they drag such cases for decades to
retire happy or rest in peace …. Relay setting a good example for the new generation.
Saturday, December 26, 2020
കെഎസ്എഫ്ഇ റെയ്ഡില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ വിജിലന്‍സ് | ...
KSFE SCAMS EXPOSED by VACB team
Read more at: https://www.onmanorama.com/kerala/top-news/2020/11/30/vigilance-raid-kerala-state-financial-enterprises.html
KSFE ROCKS AGAIN !!! Vigilance conducts surprise raids in KSFE’s offices, suspects money laundering
Monday, November 30, 2020
Action will be considered against vigilance officials behind “Operation Bachat” instead of corrupt KSFE management
Nothing new, KSFE is corrupt and government run scam from last several years... both congress and CPM leaders are involved in the scam.
https://www.manoramaonline.com/news/latest-news/2020/11/30/cpm-takes-a-severe-view-of-ksfe-raid.html
Sunday, August 2, 2020
Show must go on .. tip of iceberg
Saturday, May 30, 2020
daylight robbery @ KSFE - Same Old Story
കെ എസ് എഫ് ഇ-യിലെ മാനേജര്‍മാരുടേയും അസിസ്റ്റന്റ് മാനേജര്‍മാരുടേയും സി പി എം അനുകൂല സംഘടനയായ കെ എസ് എഫ് ഇ ഓഫീസേഴ്സ് യൂണിയന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയ കെ ജെ പദ്മകുമാറിനു ആണ് ഇത്തരത്തില്‍ കെ എസ് എഫ് ഇ കുന്നത്ത്കാല്‍ ശാഖയിലേയ്ക്ക് സ്ഥലം മാറ്റം നല്കിയിരിക്കുന്നത്.
2014 മുതല്‍ 2017 വരെ അവിടെ മാനേജര്‍ ആയിരുന്ന കാലത്ത് പദ്മകുമാർ നല്‍കിയ വായ്പകളില്‍ മേലാണ് അന്വേഷണം നടക്കുന്നത്. 2017-ല്‍ പുതിയ മാനേജര്‍ ചാര്‍ജ് എടുത്തതിനെ തുടര്‍ന്നാണ് ക്രമക്കേടുകള്‍ പുറത്ത് വന്നത്.
ന്യൂ ഹൗസിംഗ് ഫിനാന്സ് സ്കീം (എന്‍ എച്ച് എഫ് എസ്) എന്ന പേരില്‍ അറിയപ്പെടുന്ന കെ എസ് എഫ് ഇ-യുടെ ഭവന വായ്പകളിലടക്കം മുന്നൂറോളം വായ്പകളുടെ കാര്യത്തില്‍ കെ എസ് എഫ് ഇ കമ്പനിതല അന്വേഷണം നടത്തി വിവധ തരത്തിലുള്ള ക്രമക്കേടുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണ വിധേയമായ വായ്പകള്‍ എല്ലാം തന്നെ കുടിശികയിലുമാണ്. ഹൗസിംഗ് ലോണിന് ജാമ്യം സ്വീകരിച്ച വസ്തുവിന്മേല്‍ വീട് വയ്ക്കുകയോ നവീകരണം നടത്തുകയോ ചെയ്തിട്ടില്ല; പഞ്ചായത്ത് പരിധിയില്‍ സ്ഥിതി ചെയ്യുന്ന ജാമ്യ വസ്തുവിന് ചുരുങ്ങിയത് അഞ്ച് സെന്റ് എങ്കിലും വേണം എന്ന കെ എസ് എഫ് ഇ-യുടെ ചട്ടം പാലിച്ചിട്ടില്ല; ഭാര്യയ്ക്കും ഭര്ത്താവിനും ഉള്പ്പെടെ ഒരേ കുടുംബത്തിലെ മൂന്ന് പേര്ക്ക് ഒരേ സമയം മൂന്ന് വ്യത്യസ്ത ഭവന വായ്പകള്‍ നല്‍കി; വായ്പക്കാരുടെ തിരിച്ചടവ് ശേഷി പരിഗണിച്ചില്ല തുടങ്ങിയ ക്രമക്കേടുകള്‍ ആണ് സ്ഥിരീകരിച്ചിട്ടുള്ളത്.
ധനകാര്യ മന്ത്രി ഡോ ടി എം തോമസ് ഐസകിന്‍റെ ഓഫീസുമായും കെ എസ് എഫ് ഇ-യുടെ ബോര്ഡ് അംഗങ്ങളുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് പദ്മകുമാര്‍. ഫെഡറല്‍ ബാങ്കില്‍ വായ്പാ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ കമ്പല്‍സറി റിട്ടയര്‍മെന്റ് വാങ്ങിയ വി കെ പ്രസാദ് ഇപ്പോള്‍ കെ എസ് എഫ് ഇ ബോര്‍ഡ് അംഗം ആണ് എന്നുള്ളത് ഈ ക്രമക്കേടുകളെ പറ്റിയുള്ള ആശങ്ക വര്ധിപ്പിക്കുന്നു. കെ എസ് എഫ് ഇ പ്രവാസി ചിട്ടി വിഭാഗത്തില്‍ സീനിയര്‍ മാനേജര്‍ ആയി ജോലി ചെയ്യുകയായിരുന്നു പദ്മകുമാര്‍ ഇതിന്‍റെ പേരില്‍ വിദേശ യാത്രകളും നടത്തിയിട്ടുണ്ട്.
Thursday, November 21, 2019
Monday, October 16, 2017
Monday, June 19, 2017
Case against KSFE officials including vigilance
The vigilance officers were directly negotiating with the customers to protect the KSFE employee involved in the scam, all the collected evidences will be submitted in the court of law.




